Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Airport

ടേക്ക്ഓഫിനിടെ സ്വിസ് വിമാനത്തിന്‍റെ എഞ്ചിനിൽ തീപിടിച്ചു, ഡൽഹിയിൽ ആറുപേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ടേക്ക്ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ എഞ്ചിനിൽ തീപിടിച്ച് ആറ് യാത്രക്കാർക്ക് പരിക്ക്. സ്വിസ് വിമാനത്തിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

228 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് എല്ലാ യാത്രക്കാരെയും റൺവേയിൽ നിന്ന് ഒഴിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പോകേണ്ട വിമാനത്തിനാണ് അപകടമുണ്ടായത്. 

വിമാനത്തിന്‍റെ എഞ്ചിനുണ്ടായ തകരാറാണ് തീ പിടിത്തത്തിന് കാരണമായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

National

ഡൽഹി വിമാനത്താവളത്തിനുള്ളിൽ ബസിന് തീപിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിനുള്ളിൽ ബസിന് തീപിടിച്ചു. സംഭവ സമയം ബസിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. എന്നാൽ, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ചൊവ്വാഴ്ച ഉച്ചയോടെ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് സമീപമുണ്ടായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല.

National

ഡൽഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകൾക്കും ബോംബ് ഭീഷണി

 

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകൾക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമയച്ചത്. സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു.

ഇന്ദിരാഗാന്ധി എയർപോർട്ട്‌, ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്‌കൂൾ, കുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയ തുടങ്ങിയ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശമയച്ചിട്ടുള്ളത്. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ചയും വിവിധ സ്‌കൂളുകൾക്ക് നേരെ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Latest News

Corehub Up